കള്ളക്കേസുകളിലൂടെ കെജ്‌രിവാളിനെ ജയിലിലാക്കാനുള്ള ശ്രമത്തെക്കുറിച്ചും ബിജെപിയുടെ ഗൂഢാലോചനകളെക്കുറിച്ചും എഎപി പ്രവര്‍ത്തകര്‍ ക്യാംപെയ്നിലൂടെ ജനങ്ങളെ അറിയിക്കും. എല്ലാ വീടുകളിലും കയറി ലഘുലേഖകൾ വിതരണം ചെയ്യും. മുഖ്യമന്ത്രി ജയിലില്‍ പോകേണ്ടി വന്നാല്‍ രാജിവെക്കണോ അതോ ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കണോ എന്ന് ജനങ്ങളോട് ചോദിക്കും
നവംബർ 30 ന് വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി വിജിലൻസ് റിപ്പോർട്ട് തള്ളി. ആരോപണം നിഷേധിച്ചുകൊണ്ട് ഐഎല്‍ബിഎസും രംഗത്തെത്തി. 'ഒരു പർച്ചേസ് ഓർഡറും ഏതെങ്കിലും അൽ സോഫ്റ്റ്‌വെയർ ഡെവലപ്പർക്കോ കമ്പനിക്കോ നല്‍കിയിട്ടില്ലെന്നും, ഒരു രൂപ പോലും അതിനായി ചിലവഴിച്ചിട്ടില്ലെന്നും' ഐഎല്‍ബിഎസ് വിശദീകരിച്ചു.
ചൊവ്വാഴ്ച അയച്ച കാരണം കാണിക്കൽ നോട്ടീസിന് വ്യാഴാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടിയുടെ ഒദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റ് അടിസ്ഥാനമാക്കിയാണ് കെജ്രിവാളിന് നോട്ടീസയച്ചത്.
രാജ്യത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹം കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. പ്രതിപക്ഷ സഖ്യത്തിന് ഭാരതം എന്ന് പേരുനൽകിയാൽ അവർ രാജ്യത്തിന്റെ പേര് ഭാരതമെന്നത് മാറ്റി ബിജെപി എന്നാക്കുമോ എന്നാണ് അരവിന്ദ് കെജ്‌റിവാൾ ചോദിച്ചത്
ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും നിയമമന്ത്രി കിരണ്‍ റിജിജുവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമുള്‍പ്പെടെയുളള നേതാക്കള്‍ ഇന്ത്യ സഖ്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു
കോണ്‍ഗ്രസിനോട് മൃദുസമീപനം സ്വീകരിക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടി പഞ്ചാബ്-ഡല്‍ഹി ഘടകങ്ങള്‍ക്ക് ആശങ്കയുണ്ട്. കോണ്‍ഗ്രസിന് വോട്ടുവര്‍ധിക്കുന്നത് ആം ആദ്മിക്ക് ഭീഷണിയാകുമെന്നാണ് നേതാക്കളുടെ ആശങ്ക.
ഞാന്‍ വോട്ട് വിലയ്ക്കുവാങ്ങുകയാണ് എന്നാണ് മോദീജി പറയുന്നത്. അതെ മോദിജീ ഞാന്‍ പലതും ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്. നിങ്ങളുടെ ആളുകള്‍ ആ സൗജന്യമെല്ലാം കൊളളയടിച്ച് സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകാന്‍ മാത്രമാണ് ശ്രമിക്കുന്നത്
കുറഞ്ഞത് 50 വര്‍ഷത്തേക്കെങ്കിലും ആം ആദ്മി പാര്‍ട്ടിയെ ഡല്‍ഹിയില്‍നിന്നും പഞ്ചാബില്‍നിന്നും താഴെയിറക്കാന്‍ ആര്‍ക്കും സാധിക്കില്ല. അടുത്ത 50 വര്‍ഷത്തേക്ക് ഞങ്ങള്‍ രാജസ്ഥാനില്‍ തുടരാന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ എഎപിക്ക് വോട്ടുചെയ്യണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്'- അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു
മദ്യനയ കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സിബിഐ ഇതിനകം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാകാം. അങ്ങനെയൊരു നിര്‍ദ്ദേശം അവര്‍ക്ക് ബിജെപിയില്‍ നിന്നുന്‍ ലഭിച്ചിട്ടുണ്ട് എങ്കില്‍ പിന്നെ ആരാണ് ഈ സിബിഐ. അവര്‍ തന്നെ അറസ്റ്റുചെയ്യുമെന്നും ആം ആദ്മി പാര്‍ട്ടി ചീഫ് കൂടിയായ അരവിന്ദ് കെജ്രിവാള്‍
ജനാധിപത്യത്തിന്റെ അധപതനത്തിന് നാം സാക്ഷ്യംവഹിച്ചിരിക്കുകയാണെന്നും പുതിയ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യമെന്നുമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചത്
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്നിടത്തെല്ലാം സി ബി ഐ റെയ്ഡുകള്‍ പതിവായി മാറി. അവരെ ബിജെപി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇഡി, സി ബി ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ മുതല്‍ ഗവര്‍ണറെ വരെ ഉപയോഗിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളെ ഉപദ്രവിക്കുന്നു.
ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. ഞങ്ങള്‍ പഞ്ചാബില്‍ വിജയിച്ചത് അവര്‍ക്ക് അംഗീകരിക്കാനായിട്ടില്ല. വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലാണ് ആംആദ്മി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുളളത്
അഴിമതിക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും ഇന്നലെയാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്നും ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയത് നന്ദി എന്നുമാണ് സത്യേന്ദര്‍ ജെയിന്‍ രാജിക്കത്തില്‍ പറഞ്ഞത്
ഗുജറാത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അവര്‍ മാറ്റം ആഗ്രഹിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇവിടെ ഇടം ലഭിക്കില്ലായിരുന്നു. മുപ്പത് ശതമാനം വോട്ട് വിഹിതം ലഭിക്കില്ലായിരുന്നു. പ
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ന്നിരിക്കുകയാണ്. നാം എന്തുചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം. അതിനാല്‍ ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കുംവേണ്ടി കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിദ്യാഭ്യാസത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ അവസാനിക്കില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും എല്ലാ സര്‍ക്കാരുകളും പ്രവര്‍ത്തിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കുളളില്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും മികച്ചതാക്കാന്‍ കഴിയുമെന്നും അരവിന്ദ് കെജ്‌റിവാള്‍ ട്വീറ്റ് ചെയ്തു.
എല്ലാ ദിവസവും ലഫ്റ്റനന്റ് ഗവര്‍ണര്‍ സാബ് എന്നെ ശകാരിക്കുന്നത്ര എന്റെ ഭാര്യപോലും എന്നെ വഴക്കുപറയാറില്ല. കഴിഞ്ഞ ആറുമാസത്തിനിടെ അദ്ദേഹം അയച്ച അത്രയും പ്രേമലേഖനങ്ങള്‍ ഇത്രയും കാലത്തിനിടെ എന്റെ ഭാര്യപോലും എഴുതിയിട്ടില്ല.
കഴിഞ്ഞ തവണ ഞാൻ ഗുജറാത്ത് സന്ദർശിച്ചപ്പോൾ ഒരാൾ എന്നോട് വന്ന് പറഞ്ഞു, ഒരു ജോലിക്കായി ബിജെപിയെ സമീപിച്ചപ്പോൾ അവർ തന്നെ തളളിപ്പുറത്താക്കി എന്ന്. ബിജെപിക്കാർക്ക് ഒരു ജോലിയും ചെയ്യാൻ താൽപ്പര്യമില്ല. അവരുടെ നേതാക്കളുടെ മക്കൾ വലിയ ജോലികളിലും പദവികളിലും ഇരിക്കും.
പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ പാപ്പരായിരിക്കുകയാണെങ്കിലും അവര്‍ ഗുജറാത്തില്‍ പരസ്യങ്ങള്‍ക്കായി കോടികള്‍ മുടക്കുന്നുണ്ട് എന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെക്കുറിച്ചുളള ചോദ്യത്തിനായിരുന്നു കെജ്‌റിവാളിന്റെ മറുപടി
പ്രകാശ് ചന്ദ്ര ഠാക്കൂറിനെയാണ് നിയമിച്ചിരിക്കുന്നത്. കൽക്കാജി എക്‌സ്‌റ്റൻഷനിലെ ഇഡബ്ല്യുഎസ് ഫ്‌ളാറ്റുകളുടെ നിർമാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്നാണ് വസന്ത് വിഹാർ, ഹർഷിത് ജെയിൻ, വിവേക് വിഹാർ, ദേവേന്ദർ ശർമ്മ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയിലെ രണ്ട് അസിസ്റ്റന്റ് എഞ്ചിനീയർമാരെയും സസ്‌പെൻഡ് ചെയ്തിരുന്നു.
25 വര്‍ഷമായി ബിജെപി ഗുജറാത്തിലുണ്ട്. അവര്‍ക്ക് പക്ഷേ അഴിമതി അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ ഇവിടെ വന്നത് ഒരു പാര്‍ട്ടിയെയും വിമര്‍ശിക്കാനല്ല. ബിജെപിയെയോ കോണ്‍ഗ്രസിനെയോ തോല്‍പ്പിക്കുകയല്ല ഗുജറാത്തിലെ അഴിമതി അവസാനിപ്പിക്കുകയാണ് എന്റെ ലക്ഷ്യം
ദി കശ്മീര്‍ ഫയല്‍സ് ഇതുവരെ 200 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട ദുരിതംവെച്ച് ബിജെപി പണമുണ്ടാക്കുകയാണ്. ഈ കുറ്റകൃത്യം രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല
അവരാവശ്യപ്പെടുകയാണ് രാജ്യത്ത് കശ്മീര്‍ ഫയല്‍സ് ടാക്‌സ് ഫ്രീ ആക്കണം എന്ന്. അത് യൂട്യൂബിലിടാന്‍ വിവേക് അഗ്നിഹോത്രിയോട് ആവശ്യപ്പെടു... അപ്പോള്‍ എല്ലാവര്‍ക്കും ഫ്രീയായി കാണാമല്ലോ. കശ്മീരി പണ്ഡിറ്റുകളുടെ പേര് പറഞ്ഞ് ചിലര്‍ കോടികളുണ്ടാക്കുകയാണ്. നിങ്ങളെക്കൊണ്ട് അവര്‍ പോസ്റ്ററൊട്ടിക്കുന്ന പണി ചെയ്യിക്കുകയാണ്
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് തങ്ങളെന്ന് ബിജെപി പറയുന്നുണ്ട്. എന്നിട്ടും ആം ആദ്മി പോലെ ചെറിയൊരു പാര്‍ട്ടിയെയും ഡല്‍ഹിയിലെ ചെറിയ തദ്ദേശ തെരഞ്ഞെടുപ്പിനെയും അവര്‍ ഭയപ്പെടുന്നു.
കര്‍ഷകരെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും ന്യായമുളളതാണെന്നും കര്‍ഷകപ്രതിഷേധത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും നേതാക്കള്‍ക്കെതിരായ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതും തെറ്റാണെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു
കൊവിഡ് -19 ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനിയും തൊണ്ട വേദനയും ബാധിച്ചതിനാല്‍ മുഖ്യമന്ത്രിയെ നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു
ഇന്ത്യന്‍ രാഷ്ട്രീയം അതിന്‍റെ പക്വത കൈവെടിഞ്ഞ വേളയിലാണ് തികച്ചും വ്യത്യസ്തമായ യാഥാര്‍ത്ഥ്യത്തിന്‍റെ രാഷ്ട്രീയവുമായി അരവിന്ദ് കേജ്‌രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആകെ ചലനം സൃഷ്ടിച്ചുകൊണ്ട് ഡല്‍ഹി രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്.